Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trains

ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ്; 3.39 കോടി പേർ പെരുവഴിയിലായി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ യാത്രാ ടിക്കറ്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് പട്ടികയിലെ പ്രതിസന്ധി മൂലം കഴിഞ്ഞ സാന്പത്തികവർഷം മാത്രം രാജ്യത്തു മൂന്നു കോടിയിലധികം ആളുകൾക്കു യാത്ര മുടങ്ങി. 2025-26 സാന്പത്തിക വർഷത്തിൽ ട്രെയിൻ യാത്രയ്ക്കു ടിക്കറ്റ് ബുക്കു ചെയ്തിരുന്ന 3.39 കോടി പേർക്കു യാത്ര മുടങ്ങിയെന്നു വിവരാവകാശ രേഖ.

ഓരോ സെക്കൻഡിലും ഇന്ത്യയിൽ ഒന്നിലധികം റെയിൽവേ യാത്രക്കാർക്ക് ട്രെയിനുകളിൽ സീറ്റും ബർത്തും ലഭിക്കാത്തതിനാൽ യാത്ര ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുന്നുവെന്നാണു കണക്ക്.

കഴിഞ്ഞവർഷം പ്രതിദിനം 92,877 യാത്രക്കാരുടെ യാത്രകളാണ് അവസാന നിമിഷം റദ്ദാക്കപ്പെട്ടത്. മണിക്കൂറിൽ 3,870 യാത്രക്കാരും ഒരു മിനിറ്റിൽ 64 യാത്രക്കാരും ഈ ഗണത്തിലുണ്ട്. വികസിത ഇന്ത്യയെന്ന് അവകാശപ്പെടുന്പോഴും സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്കു ശേഷവും സാധാരണക്കാർക്ക് ആവശ്യത്തിനു ട്രെയിൻ യാത്രാ സൗകര്യവും ഉറപ്പായ സീറ്റുകളും ലഭ്യമാക്കിയിട്ടില്ല. വർഷം കഴിയുന്തോറും യാത്രക്കാരുടെ ദുരിതം ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2021-22 ൽ ടിക്കറ്റ് സ്ഥിരീകരണമില്ലാത്തതിനാൽ 1.65 കോടി പേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. 2022-23ൽ 2.72 കോടി, 2023-24ൽ 2.96 കോടി, 2024-25ൽ 3.27 കോടി പേർക്കാണ് ഇതുമൂലം യാത്ര മുടങ്ങിയത്. വിമാനയാത്രയ്ക്കു കഴിയാത്ത കുടിയേറ്റ തൊഴിലാളികളും പാവപ്പെട്ട വിദ്യാർഥികളും രോഗികളുമാണ് യാത്ര നിഷേധിക്കപ്പെട്ടവരിലേറെയും. പരീക്ഷയും ചികിൽസയും വിവാഹവും വരെ മുടങ്ങിയവരുണ്ട്.

വെയിറ്റിംഗ് ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാതെ തുടരുകയും യാന്ത്രികമായി റദ്ദാക്കപ്പെടുകയും ചെയ്തതിനാലാണിത്. മൂന്നാം ക്ലാസ് സ്ലീപ്പർ ക്ലാസ്, എസി മൂന്ന് യാത്രക്കാരാണ് ടിക്കറ്റുകൾ കണ്‍ഫേം ആകാതെ ഏറ്റവുമധികം വിഷമത്തിലാകുന്നതെന്ന് ചന്ദ്രശേഖർ ഗൗർ എന്നയാൾക്കു ലഭിച്ച വിവരാവകാശ രേഖയിലെ കണക്കുകൾ വ്യക്തമാക്കുന്നു.

സ്ലീപ്പർ ക്ലാസിൽ മാത്രം 1.68 കോടി യാത്രക്കാർ ദുരിതത്തിലായി. തേർഡ് എസിയിൽ ഇത് 74.55 ലക്ഷം യാത്രക്കാരെ ബാധിച്ചു. ലോകത്തുതന്നെ ഏറ്റവുമധികം ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ ശൃംഖലയിലാണ് ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകുന്നത്.

അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾ, വിദ്യാർഥികൾ, തൊഴിലാളികൾ, കുടുംബങ്ങൾ, തീർഥാടകർ, വ്യാപാരികൾ തുടങ്ങിയവരാണു യാത്ര മുടങ്ങുന്നവരിൽ കൂടുതലും. ട്രെയിനിൽ കയറാനാകാതെ യാത്ര മുടക്കേണ്ടി വരുന്ന ലക്ഷക്കണക്കിനാളുകൾക്കു പരാതി പോലും പറയാനോ, ബദൽ യാത്രാസംവിധാനമോ ഇല്ല.

"വെയിറ്റിംഗ് ലിസ്റ്റഡ്'എന്ന മാന്യമായ വാക്കിനു പിന്നിൽ മറഞ്ഞിരിക്കുന്നതു ദേശീയ മൊബിലിറ്റി പരാജയമാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Kerala

കേരളം വഴിയുള്ള കൂടുതൽ ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ

പരവൂർ: കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ ആധുനികവും വൃത്തിയുള്ളതുമായ കോച്ചുകൾ വേണമെന്ന യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാക്കുന്നു.

ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പുഴ സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ ഐസിഎഫ് കോച്ചുകൾ പുതിയ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽഎച്ച്ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ ഈ മാറ്റം.

മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ–മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി നാലിനും ആണ് എൽഎച്ച്ബി കോച്ചുകളിലേക്കു മാറുക. മംഗളൂരു–ചെന്നൈ മെയിൽ (12602) ഫെബ്രുവരി മൂന്ന് മുതലും ചെന്നൈ–മംഗളൂരു മെയിൽ (2601) നാല് മുതലും എൽഎച്ച്ബിയിൽ ഓടും.

ചെന്നൈ–ആലപ്പി (ഫെബ്രുവരി ഒന്ന്), ആലപ്പി–ചെന്നൈ (ഫെബ്രുവരി രണ്ട്), ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695–ഫെബ്രുവരി മൂന്ന്), തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് (12696–ഫെബ്രുവരി നാല്) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.‌

പുത്തൻ കോച്ചുകൾക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ–മംഗളൂരു–ചെന്നൈ മെയിൽ, ചെന്നൈ–മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻ‍ഡ് എസി, അഞ്ച് തേർഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും.

ചെന്നൈ–ആലപ്പി– ചെന്നൈ, ചെന്നൈ–തിരുവനന്തപുരം–ചെന്നൈ എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻ‍ഡ് എസി, മൂന്ന് തേർഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകൾ. ഈ ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റണമെന്ന മലയാളികളുടെയും യാത്രക്കാരുടെ വിവിധ സംഘടനകളുടെയും ദീർഘകാല ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയിട്ടുള്ളത്.

നാട്ടിലേക്ക് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന ഈ ട്രെയിനുകളിലെ പഴയകാല കോച്ചുകളിൽ വർഷങ്ങളായി ദുരിത യാത്രയാണു മലയാളികൾക്ക്. തുരുമ്പു പിടിച്ച ജനലുകൾ, തിങ്ങി ഞെരുങ്ങുന്ന കോച്ചുകൾ എന്നിവയാണു പ്രധാന പ്രശ്നങ്ങൾ.

സ്ലീപ്പർ ക്ലാസിലാണു കൂടുതൽ ദുരിതം. നിറഞ്ഞോടുന്ന സ്ലീപ്പറിൽ വീർപ്പുമുട്ടുന്ന അവസ്ഥയാണു യാത്രക്കാർക്ക്. ശുചിമുറിയും അതിനോടു ചേർന്നുള്ള വാഷ്ബേസിനും അടക്കമുള്ളവ ശോച്യാവസ്ഥയിലാണ്.

എൽഎച്ച്ബിയിലേക്കു മാറുന്നതോടെ ഇതടക്കമുള്ള സൗകര്യങ്ങൾ മികവുറ്റതാകുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. ട്രെയിനുകളുടെ വേഗത്തിൽ വർധന, കുറഞ്ഞ ഭാരം, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി തുടങ്ങിയവയാണു മറ്റു പ്രത്യേകതകൾ. ട്രെയിനുകൾ കൂട്ടിയിടിച്ചാലും കോച്ചുകൾ സുരക്ഷിതം, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയും എൽഎച്ച്ബി കോച്ചുകളുടെ സവിശേഷതകളാണ്.

Latest News

Corehub Up